deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

നടി നൽകിയ പീഡന പരാതി വ്യാജം, കാരണം മുൻവൈരാഗ്യം; വി.എസ്.ചന്ദ്രശേഖരനെതിരായ കേസിൽ റിപ്പോർട്ട് നൽകി പൊലീസ്

deltin33 2025-9-25 00:21:05 views 915

  



കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് അഡ്വ. വി.എസ്.ചന്ദ്രശേഖരനെതിരെ ആലുവ സ്വദേശിയായ നടി നൽകിയ പീഡന പരാതി വ്യാജമെന്ന് പൊലീസ്. നടി നൽകിയ പരാതി വ്യാജമെന്നു വ്യക്തമാക്കി പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിലാണ് റഫർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. നടിയുടെ പരാതിക്ക് കാരണം മുൻവൈരാഗ്യമാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ. നടിയുടെ തെറ്റായ ആരോപണത്തിന്റെ പുറത്ത് എടുത്ത കേസ് അവസാനിപ്പിക്കണമെന്നും കോടതിയിൽ നൽകിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. Kerala University Syndicate meetings, University Syndicate bill, Kerala government, higher education reform, Vice-Chancellor powers, administrative crisis, university acts, cabinet approval, draft bill, Kerala public services rights bill, Thiruvananthapuram news, education policy Kerala, syndicate meeting law, Kerala universities, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗം, സിൻഡിക്കേറ്റ് യോഗം, സർവകലാശാല നിയമം, കേരള സർക്കാർ, ഉന്നത വിദ്യാഭ്യാസം, വിസി അധികാരം, ഭരണപരമായ പ്രതിസന്ധി, മന്ത്രിസഭാ യോഗം, കരട് ബിൽ, കേരള പൊതു സേവന അവകാശ ബിൽ, തിരുവനന്തപുരം വാർത്ത, വിദ്യാഭ്യാസ നയം കേരളം, സിൻഡിക്കേറ്റ് യോഗ നിയമം, കേരള സർവകലാശാലകൾ, cabinet decisions, LDF Government. Kerala Cabinet, Chief minister, Pinarayi vijayan


ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നടന്മാരടക്കം ഏഴു പേർക്കെതിരെ നടി ലൈംഗികാതിക്ര പരാതി നൽകിയിരുന്നു. ഇതിലാണ് ചന്ദ്രശേഖരന്റെ പേരും ഉൾപ്പെട്ടിരുന്നത്. ‘ശുദ്ധരിൽ ശുദ്ധൻ’ എന്ന സിനിമയിൽ അഭിനയിക്കാൻ ചന്ദ്രശേഖരന് അവസരം കിട്ടിയത് നടി വഴിയാണെങ്കിലും ചിത്രീകരണ സമയത്ത് നടിയെ സംവിധായകൻ ഒഴിവാക്കി. എന്നാൽ നടിക്ക് അനുകൂലമായി ചന്ദ്രശേഖരൻ നിലപാട് സ്വീകരിച്ചില്ല. മാത്രമല്ല, പിന്നീട് താൻ അഭിനയിച്ച സിനിമകളി​ലൊന്നിലും റോൾ കിട്ടാൻ നടിയെ ചന്ദ്രശേഖരൻ സഹായിച്ചില്ല. ഈ കാരണങ്ങൾ മൂലം നടിക്ക് ചന്ദ്രശേഖരനോട് വിരോധമുണ്ടായിരുന്നതിനാൽ തെറ്റായ ആരോപണം ഉന്നയിക്കുകയായിരുന്നു എന്ന് പൊലീസിന്റെ റിപ്പോർട്ട് പറയുന്നു.


ഒന്നാം പ്രതിയായി ചേർത്തിരിക്കുന്ന സിനിമാ നിർമാതാവ് തന്നെ പീഡിപ്പിച്ചെന്നും ചന്ദ്രശേഖരന്‍ ഇതിന് ഒത്താശ ചെയ്തുകൊടുത്തു എന്നുമാണ് കേസ്. എന്നാൽ നിര്‍മാതാവ് ആരാണ് എന്നതടക്കം പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്നും വിശ്വാസ്യതയില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൊഴികളിൽ സ്ഥിരതയില്ല, മൊഴികളിൽ ഗൗരവകരമായ വൈരുധ്യങ്ങളുണ്ട് തുടങ്ങിയ കാരണങ്ങളാൽ നടിയെ വിശ്വാസ്യതയുള്ള സാക്ഷിയായി കണക്കാക്കാൻ കഴിയില്ല എന്ന് റിപ്പോർട്ട് പറയുന്നു. കുറ്റകൃത്യം നടന്നെന്നു പറയുന്ന സമയം കഴിഞ്ഞ് 15 വർഷം കഴിഞ്ഞാണ് പരാതി നൽകുന്നത്. ഇതിന് തക്കതായ ന്യായീകരണം നൽകാനും നടിക്ക് കഴിഞ്ഞിട്ടില്ല. English Summary:
Actress\“s Molestation Complaint VS Chandrashekharan False : Actress\“s harassment complaint found to be false. The police report states that the complaint against Adv. V.S. Chandrasekharan was based on prior animosity and lacked credibility, leading to the case being dropped.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

810K

Credits

administrator

Credits
81142