deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വാഹനം എത്തിയത് വളഞ്ഞ വഴിയിലൂടെ; നടൻമാർക്ക് എല്ലാം അറിയാമായിരുന്നോ? ക്രിമിനൽ കേസ് അടക്കം നേരിടേണ്ടി വരും

deltin33 2025-9-24 06:21:03 views 1281

  



കൊച്ചി ∙ തങ്ങൾ വാങ്ങിയ വാഹനം വളഞ്ഞ വഴിയിലൂടെ എത്തിയതാണെന്ന് നടന്മാർക്ക് അറിയാമായിരുന്നോ? കേരളത്തിലെ 5 ജില്ലകളിലായി നടത്തിയ റെയ്‍ഡിനു പിന്നാലെ 36 വാഹനങ്ങൾ പിടികൂടിയ ശേഷം കസ്റ്റംസ് തേടുന്ന പ്രധാന കാര്യം ഇതിന്റെ ഉത്തരമാണ്. നടന്മാർ‍ക്ക് അറിയാമായിരുന്നു എന്നാണ് കണ്ടെത്തലെങ്കിൽ ക്രിമിനൽ കേസുകൾ ഉൾപ്പെടെ നേരിടേണ്ടി വരും. അതല്ല, ഇടനിലക്കാരുടെ തട്ടിപ്പാണ് നടന്നതെങ്കിൽ നടന്മാർക്ക് രക്ഷപെടാം. ഭൂട്ടാനിൽനിന്നു കൊണ്ടുവന്ന 2 വാഹനങ്ങളാണ് ദുൽഖർ സൽമാന്റേതായി കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.


ഇതിൽ തമിഴ്നാട് റജിസ്ട്രേഷനിലുള്ള റേഞ്ച് റോവർ ഡിഫന്‍ഡർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു വാഹനം കൂടി കസ്റ്റംസ് കണ്ടെത്തിയെങ്കിലും ഇതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല എന്ന് എംവിഡി വ്യക്തമായതിനെ തുടർന്ന് ദുൽഖറിന്റെ ഗരേജിൽ തന്നെയാണ് ഈ വാഹനമുള്ളത്. ദുൽഖറിന്റെ വാഹനങ്ങൾ കൂടി സൂക്ഷിക്കുന്നു എന്ന് അറിഞ്ഞതിനാലാണ് പനമ്പിള്ളി നഗറിൽ മമ്മൂട്ടി മുമ്പ് താമസിച്ചിരുന്ന വീട്ടിലെ ഗരേജിലും റെയ്ഡ് നടത്തിയത് എന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിട്ടുള്ളത്. ദുൽഖറുമായി ബന്ധപ്പെട്ട മറ്റു രണ്ടു വാഹനങ്ങൾ കൂടി പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു.  


അതേസമയം, പൃഥ്വിരാജും ഇത്തരമൊരു വാഹനം സ്വന്തമാക്കിയതായി കസ്റ്റംസിന് വിവരമുണ്ടെങ്കിലും കൊച്ചിയിലോ തിരുവനന്തപുരത്തോ ഇത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഈ വാഹനവും അതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാൻ പൃഥ്വിരാജിന് നോട്ടിസ് നൽകും. ദുൽഖറും തന്റെ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കേണ്ടി വരും. അതിനിടെ, അമിത് ചക്കാലയ്ക്കലിന്റെ വീട്ടിൽ നിന്ന് പിടികൂടിയ ഒരു ടൊയോട്ട ലാൻഡ് ക്രൂയിസറും ഒരു ലെക്സസും കസ്റ്റംസിന്റെ കൊച്ചി ഓഫിസിന്റെ കസ്റ്റഡിയിലുണ്ട്. അമിത്തിനോട് ഇന്നു തന്നെ രേഖകളുമായി ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. താൻ 5 വർഷം മുമ്പ് ഗോവ സ്വദേശിയിൽനിന്നു വാങ്ങിയതാണ് ലാൻഡ് ക്രൂയിസറെന്നും ലെക്സസ് ഒരു സുഹൃത്തിന്റെ വാഹനമാണെന്നുമാണ് അമിത് ചക്കാലയ്ക്കൽ പറയുന്നത്.Medical College Doctor Shortage, Kerala Health Crisis, Doctor Salary Issues Kerala, Government Medical College Teachers Association, Malayala Manorama Online News, മെഡിക്കൽ കോളേജ് ഡോക്ടർ ക്ഷാമം, Kerala Medical Education, Medical College Infrastructure Kerala, Junior Doctors Kerala, താൽക്കാലിക നിയമനങ്ങൾ, Medical College Standards, തട്ടിക്കൂട്ട് ചികിത്സ, Doctor Recruitment Kerala, Medical Education Director Office Protest, മെഡിക്കൽ വിദ്യാഭ്യാസ നിലവാരം, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ


വാർത്താ സമ്മേളനം മുക്കാല്‍ഭാഗം പൂർത്തിയായ സമയം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ടി.ടിജുവിന് ഒരു ഫോൺ കോൾ വന്നതും ശ്രദ്ധേയമായി. ഏതാനും മിനിറ്റ് ഫോണിലൂടെ സംസാരിച്ച ശേഷം വാർത്താസമ്മേളനം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ റെയ്ഡുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ അദ്ദേഹം അതിനകം തന്നെ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ നിൽക്കുന്നവരാണ് കൂടുതലായും ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. നടന്മാർക്ക് പുറമെ വ്യവസായികൾ അടക്കമുള്ളവും വാഹന ഷോറൂം ഉടമകളും കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുണ്ട്.


ഭൂട്ടാൻ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് നടക്കുന്ന വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് ബ്യൂറോയും റവന്യൂ ഇന്റലിജൻസും കസ്റ്റംസും നടത്തിയ അന്വേഷണത്തിനിടെ ഒരു ഇടനിലക്കാരനെ പിടികൂടിയതാണ് നിലവിലെ റെയ്ഡ് അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ചത്. ഉത്തരേന്ത്യക്കാരനായ ഈ വ്യക്തിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിലേക്ക് മാത്രം കടത്തിയതായി അന്വേഷണ ഏജൻസികള്‍ മനസ്സിലാക്കിയത്. ഇത്തരത്തിൽ കടത്തുന്ന വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ലാഭം മറ്റെന്തെങ്കിലും വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. സൈന്യം, വിദേശകാര്യ മന്ത്രാലയം, എംബസികൾ തുടങ്ങിയവയുടെയൊക്കെ രേഖകൾ വ്യാജമായി ഉണ്ടാക്കി എന്ന കുറ്റകൃത്യവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.  

വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയും ഭൂട്ടാനിൽനിന്ന് അത് അനധികൃതമായി ഇന്ത്യയിലെത്തിക്കുകയും തുടർന്ന് ചില ആർടിഒ ഓഫിസ് ജീവനക്കാരുടെ കൂടി സഹായത്തോടെ അവയ്ക്ക് രേഖകൾ ഉണ്ടാക്കി വിൽപന നടത്തുകയുമാണ് സംഘം ചെയ്യുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഉള്ളതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസിൽ ഇടപെടാൻ സാധ്യത കൂടുതലാണ്. ഭൂട്ടാനിൽ പോയി അവിടെനിന്ന് വാഹനങ്ങളുമായി എത്തുന്ന ഒരു സംഘത്തെ തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് വെളിപ്പെടുത്തുകയുണ്ടായി. English Summary:
Bhutan Vehicle Smuggling: Malayalam actor car seizure is the focus of a major customs investigation in Kerala. The investigation centers around the potential involvement of actors and others in the illegal import of luxury vehicles, and the potential criminal cases that may arise as a result.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

administrator

Credits
71234
Random